ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ ഉപദേശകസമിതിയെ
ഒരിക്കലും നോക്കുകുത്തിയാക്കിയിട്ടില്ലെന്ന്മുന്‍ അഡ്മിനിസ്ട്രേറ്റീവ്ഓഫീസര്‍. ആനയെ
ബുക്ക്ചെ യ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഉപദേശകസമിതിയ്ക്കു
കൂടിയാണെന്നിരിക്കെ കഴിഞ്ഞഫെബ്രുവരിയില്‍ നടന്ന ഉത്സവത്തിന്‍റെ ഒരു ഘട്ടത്തിലും
ഇവര്‍ തന്നോട് സഹകരിച്ചി ട്ടില്ല എന്നതാണ് വാസ്തവമെന്ന് മുൻ അഡ്മി നിസ്ട്രേറ്റീവ്ഓഫീസര്‍
അരവി ന്ദ്എസ്ജി നായര്‍ കൈരളി വാര്‍ത്തയോട്പറഞ്ഞു.
പുതിയ ദേവസ്വം ബോര്‍ഡ്പ്രസിഡന്‍റിന്‍റെ പേഴ്സണഴ്സ ല്‍ സെക്രട്ടറിയായി തന്നെ നിയമിക്കാന്‍
നീക്കം നടക്കുന്നു എന്ന വാര്‍ത്തകളോട്പ്രതികരിക്കുകയായിരുന്നു അരവി ന്ദ്എസ്ജി നായര്‍.
ഇത്തരമൊരു നീക്കത്തെകുറിച്ച്തനിക്ക്അറിവി ല്ലെന്നും പ്രസിഡന്‍റിന്‍റെ പേഴ്സണഴ്സ ല്‍
സെക്രട്ടറിയായി ബോര്‍ഡ്ഓഫീസിലെ അസിസ്റ്റന്‍റ് സെക്രട്ടറി ജി ബിനുവി നെ നിയമിച്ച്
ഉത്തരവി റങ്ങിയിട്ടു ണ്ടെന്നും അരവി ന്ദ്പറഞ്ഞു. പേഴ്സണഴ്സ ല്‍ സെക്രട്ടറിയ്ക്ക്പുറമെ ഒരു
ക്ലര്‍ക്കിനെയും മൂന്ന്പ്യൂ ണിനെയും രണ്ട്ഡ്രൈവറെയും ശബരിമലയില്‍ ഒരു സെക്യൂരിറ്റി
ഗാര്‍ഡിനെയും നിയമിച്ചി ട്ടു ണ്ട്.
ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകള്‍ക്കും ഡിപ്പാർട്ട്മെന്‍റ്ആന ന്‍റ് ഉള്ള പക്ഷംആനയെ
കൊണ്ടുവരുന്നതിന്‍റെയും തിരികെ കൊണ്ടുപോകുന്നതിന്‍റെയും ചെ ലവുകൾ ക്ഷേത്ര
ഉപദേശകസമിതി വഹിക്കണമെന്നും ഡിപ്പാർട്ട്മെന്‍റ്ആന ന്‍റ് ഇല്ലാത്തപക്ഷം കൂലി ആനയെ
പ്രോഗ്രാം ചെ യ്യേണ്ടത്ഉപദേശകസമിതിയുടെ പൂർണ്ണചെ ലവി ലും ഉത്തരവാദിത്വത്തിലും
ആയിരിക്കണമെന്നും 2024 മെയ് 10ന്ബോര്‍ഡ്ഇറക്കിയ ഉത്തരവി ല്‍ പറയുന്നു. എന്നാല്‍
ഇക്കാര്യങ്ങളില്‍ ഉപദേശകസമിതി സഹകരിക്കാതെ വന്നതിനാലാണ്ആനയെ ബുക്ക്
ചെ യ്യുന്നതിലും മറ്റും താന്‍ നേരിട്ട്ഇടപെട്ടതെന്ന്അരവി ന്ദ്പറഞ്ഞു.
2025 തിരുവുത്സവത്തിന്തിരുവി താംകൂർ ദേവസ്വം ബോർഡിന്‍റെ ഒരുആനയെ പോലും
ലഭിച്ചി ല്ല. അതിനാല്‍ അത്രയുംആനകളെ വാടകക്ക്എടുത്തു. കൂലി ആനയെയോ മറ്റ്
ആനകളെയോ ലഭിക്കാതെ എഴുന്നള്ളിപ്പ്മുടങ്ങുന്ന സാഹചര്യത്തിൽ തന്ത്രിമാരിൽ നിന്നും
അനുവാദം വാങ്ങി ഭഗവാന്‍റെ വാഹനം, തിടമ്പ്, രഥം, തേര്എന്നിവയിലേതെങ്കി ലും
ഉപയോഗിച്ച്എഴുന്നള്ളിക്കാവുന്നതാണെന്നും ഉത്തരവി ല്‍ പറയുന്നുണ്ട്. എന്നിട്ടും
ഉത്സവത്തിന്‍റെ പൊലി മ നഷ്ടപ്പെടാതിരിക്കാനാണ്കൂടിയ വാടകയ്ക്കാണെങ്കി ലും താന്‍
ആനകളെ വാടകയ്ക്ക്എടുത്തതെന്ന്അരവി ന്ദ്പറയുന്നു. ദേവസ്വം ഒരുആനയ്ക്ക്
അനുവദിച്ചി രിക്കുന്ന ഏക്കം 15,000 രൂപയാണ്.
അതേസമയം, "ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രം തിരുവി താംകൂർ ദേവസ്വം ബോർഡ്നേരിട്ട്
നടത്തുന്ന ഉത്സവമാണ്" എന്നാണ്അരവി ന്ദ്തന്‍റെ ഫേസ്ബുക്ക്പേജില്‍ സൂചി പ്പി ച്ചി ട്ടു ള്ളത്.
അപ്പോള്‍ ഉപദേശകസമിതി ഉത്സവകാര്യങ്ങളില്‍ എങ്ങിനെ നേതൃത്വം ഏറ്റെടുക്കും എന്ന
ചോദ്യത്തിന്പ്രസക്തിയേറുന്നു. ഉത്സവനടത്തിപ്പി ല്‍ തങ്ങള്‍ സഹകരിച്ചി ല്ല എന്ന മുന്‍
അഡ്മി നിസ്ട്രേറ്റീവ്ഓഫീസറുടെ കുറ്റപ്പെടുത്തല്‍ തനിക്കുനേരെ ഉയര്‍ന്നു വന്ന
ആരോപണങ്ങളില്‍ നിന്ന്രക്ഷപെടാനാണെന്നാണ്മുന്‍ ഉപദേശകസമിതി അംഗങ്ങള്‍
വ്യ ക്തമാക്കുന്നത്.
ഏറ്റുമാനൂര്‍ ഉത്സവം മൂലം വര്‍ഷങ്ങളായി ചി ലർക്ക്ലഭിച്ചു വന്ന വരുമാനം നിർത്തിച്ചതാണ്
ഇപ്പോൾ ഉയരുന്ന വാർത്തകൾക്ക്പി ന്നിലെന്നാണ്അരവി ന്ദിന്‍റെ കുറ്റപ്പെടുത്തല്‍. ആനകളുടെ
കാര്യത്തില്‍ രസീത്സഹിതം വ്യ ക്തമായ റിപ്പോര്‍ട്ടാണ്നല്‍കി യിരിക്കുന്നതെന്നും അരവി ന്ദ്
പറയുന്നു. കലാപരിപാടികള്‍ എല്ലാം സ്പോണ്‍സര്‍ഷി പ്പ്ആയിരുന്നുവെന്നും പറയുന്നു.
അങ്ങിനെയെങ്കി ല്‍, ഉത്സവചെ ലവ്രണ്ട്കോടിയിലധികം വന്നതെങ്ങിനെ എന്ന
ഭക്തജനങ്ങളുടെ സംശയം ബാക്കി നില്‍ക്കുകയാണ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം വര്‍ഷങ്ങളായി തിരുവി താംകൂർ ദേവസ്വം
ബോർഡ്നേരിട്ടാണ്നടത്തുന്നതെന്നും ഉപദേശകസമിതിയ്ക്ക്ഇവി ടെ കാര്യമായ
റോളില്ലെന്നും മുന്‍ ഉപദേശകസമിതി അംഗങ്ങളും വ്യ ക്തമാക്കുന്നു. ഇത്ശരിവെക്കുകയാണ്
അരവി ന്ദ്എസ്ജി നായരുടെ ഫേസ്ബുക്ക്പോസ്റ്റ്. ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പി ല്‍
മുന്‍വര്‍ഷങ്ങളില്‍ നടന്ന അഴിമതിആരോപണങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ നേര്‍ക്ക്മാത്രം
നീളുന്നത്ഇതിന്‍റെ തെളിവാണെന്നും ഇവര്‍ വ്യ ക്തമാക്കുന്നു. ഉത്സവനടത്തിപ്പി ല്‍
വന്‍ക്രമക്കേട്കാട്ടിയ അഡ്മി നിസ്ട്രേറ്റീവ്ഓഫീസറെ ജോലി യില്‍നിന്നും പി രിച്ചുവി ട്ട
സംഭവം വരെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിട്ടു ണ്ട്.



0 Comments