എട്ടര പതിറ്റാണ്ടിനു മുമ്പ്കേരളത്തിലെ ഒരു വേദിയിൽ നാടകം നടക്കുന്നു.
മിശിഹാ ചരിത്രം. അരങ്ങിൽ യേശുക്രിസ്തുവും ശിഷ്യരും.
''നാളെ കോഴികൂവും മുമ്പ്നിങ്ങളിൽ ഒരാളെന്നെ ഒറ്റുകൊടുക്കും"
ക്രി സ്തു ദേവന്‍റെ ഡയലോഗാണ്. ശിഷ്യ ർ ഓരോരുത്തരായി ചോദിച്ചു: ''ഗുരോ
അതു ഞാനാണോ?" "അല്ല " എന്നു മറുപടി.
ഒരു ശിഷ്യ നുമാത്രം ഡയലോഗില്ലായിരുന്നു. കാരണം അയാൾ
പകരക്കാരനായിരുന്നു. ഒരു നടൻ്റെ അസാന്നിദ്ധ്യത്തിൽ വന്നയാൾ.
അയാൾക്ക്നാടകത്തിൽ പൂർവ്വപരിചയമൊന്നുമില്ല! ആളുതികയ്ക്കാൻ
വെറുതേ നിന്നാൽ മതിയെന്നാണു നിർദ്ദേശം.\
കുറഞ്ഞപ്രതിഫലത്തിന്
നാടക ക്യാമ്പി ൽ സഹായിയായി നിന്നയാളാണ്.
വി കാരഭരിതമായ രംഗം.സദസ്സ്വീ ർപ്പടക്കിയിരിക്കുന്നു. സന്ദർഭത്തിന്‍റെ ഗൗരവം അരങ്ങും സദസ്സും പങ്കി ട്ടെടുത്തിരിക്കുന്നു.
പെട്ടെന്ന്, സിലബസ്സിലി ല്ലാത്തചോദ്യം പോലെ, സ്ക്രി പ്റ്റിലി ല്ലാത്തഒരു
ഡയലോഗ്കേട്ടു :
"ഗുരോ, ഇനിയതു ഞാനോ മറ്റോആണോ?" ഒരു പ്രതിമപോലും ചി രിച്ചു
പോകുന്ന ഹാസ്യരസപ്രധാനമായിരുന്നുആഡയലോഗ്.
ഒരു നിമിഷത്തെനിശ്ശബ്ദത. പി ന്നീട്, വേദിയും സദസ്സും പൊട്ടിച്ചി രിച്ചുപോയി!
ക്രി സ്തു വി ന്‍റെ വേഷമിട്ടയാളുടെ പൊട്ടിച്ചി രി മുഴച്ചു നിന്നു!
അടുത്തനിമിഷം പൊട്ടിച്ചി രി നിലച്ചു. പ്രേക്ഷകർ
പൊട്ടിത്തെറിച്ചു. ആ
ഡയലോഗ്പറഞ്ഞനവനടൻ സ്റ്റേജിന്‍റെ പി ന്നിലെ ഓല പൊളിച്ചു കൊണ്ട്
ഓടിമറഞ്ഞു.
പി ൽക്കാലത്ത്കേരളത്തിന്‍റെ ചാർലി ചാപ്ലിനായ സാക്ഷാൽ എസ്. പി .
പി ള്ളയായിരുന്നു അത്. അഞ്ഞൂറോളം നാടകത്തിലും ഇരുന്നൂറിലേറെ
സിനിമയിലും തകർത്തഭിനയിച്ചൊരാളുടെ താരോദയം.
എസ്.പി .യെ ശുദ്ധരിൽ ശുദ്ധനെന്ന്അഭയദേവ്അടയാളപ്പെടുത്തുമ്പോൾ
ശൂന്യത പ്രസവി ച്ച കലാകാരനെന്നാണ്കെ.ജി സേതുനാഥ്
വി ശേഷി പ്പി ച്ചത്. എസ്പി .യുടെ സപ്തതി പ്ത ആഘോഷവേളയിൽ പങ്കെടുത്ത്
കെ.ജി. സേതുനാഥ്പറഞ്ഞത്എസ്.പി . പി ള്ളയെന്ന അരപ്പൊന്നാനയേം
ചേർത്ത്ഏറ്റുമാനൂർ ഇനി എട്ടു പൊന്നാനയുടെ നാടായി അറിയപ്പെടട്ടെ
എന്നാണ്!
39-ാo ചരമവാർഷി കം ജൂൺ 12ന്
എസ്.പി . പി ള്ളയുടെ 39-ാo ചരമവാർഷി കദിനം ബഹുജന
പങ്കാളിത്തത്തോടെ എസ്പി പി ള്ള സ്മാ രക ട്രസ്റ്റ്ജൂൺ 12ന്ഏറ്റുമാനൂർ
നന്ദാവനം ഓഡിറ്റോറിയത്തിൽ (ഏറ്റുമാനൂർ ശിവപ്രസാദ്നഗർ ) ഉച്ച
തിരിഞ്ഞ് 3.30 ന്ആചരിക്കും. മന്ത്രി വി എൻ വാസവൻ, സിനിമാ താരവും
അവതാരകനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ്വാര്യർ, പ്രശസ്ത
സാഹിത്യകാരൻ ബാബു കുഴിമറ്റം, ഏറ്റുമാനൂർ ഫൈൻആർട്ട്സ്
സൊസൈറ്റി പ്രസിഡന്‍റ് എൻന്‍റ് അരവി ന്ദാക്ഷൻ നായർ, ട്രസ്റ്റ്പ്രസിഡന്‍റ്
ഗണേഷ്ഏറ്റുമാനൂർ തുടങ്ങിയവർ സംബന്ധിക്കും.
അതുല്യ കലാകാരൻ എസ്.പി പി ള്ളയെക്കുറിച്ച്അറിവുകൾ
പുതുതലമുറയ്ക്കും പരിചയപ്പെടുത്തുന്നതിനായി 10, 12 ക്ലാസ്സുകളിലെ
പരീക്ഷകളിൽ എ പ്ലസ് /എ വൺ നേടിയ വി ദ്യാർഥികളെ ചടങ്ങിൽ
അനുമാേദിക്കുകയും എസ്പി പി ള്ളയുടെ നാമത്തിലുള്ള പുരസ്കാ രങ്ങൾ
വി തരണം ചെ യ്യുകയും ചെ യ്യ
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments