രാജ്യത്തെ നിയമനിർമ്മാണസഭകൾ നാളിതുവരെ തുടർന്നുവന്ന പാർലമെന്ററി കീഴുവഴക്കങ്ങൾ ആകെ അട്ടിമറിക്കുന്ന സമീപനമാണിത്.
ആഭ്യന്തരം, പ്രതിരോധം,വിദേശകാര്യം, ഐ ടി എന്നീ മേഖലകളിലടക്കം രാജ്യ താത്പര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും സ്വരത്തെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതിയിലേക്കാണ് കേന്ദ്ര സർക്കാർ പോകുന്നത് എന്നതിന്റെ തെളിവാണിത്.
0 Comments