സംസ്ഥാനത്ത് 140 കിലോമീറ്റർ ദൂരപരിധില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം.



  സംസ്ഥാനത്ത് 140 കിലോമീറ്റർ ദൂരപരിധില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. 

കൊല്ലം - കുമളി, എറണാകുളം - കുമളി, കോട്ടയം - കുമളി, കോഴിക്കോട് - എറണാകുളം റൂട്ടികളിലെ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകി. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. 


നേരത്തെ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക്  സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments